Wednesday, December 5, 2012

ജനനസംഖ്യയും വിധിസംഖ്യയും


സംഖ്യാജ്യോതിഷത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ജനനസംഖ്യയും വിധിസംഖ്യയും. ജനനസംഖ്യ, വിധിസംഖ്യ, നാമ സംഖ്യ എന്നിവ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഒരാളുടെ ഭാവി പ്രവചിക്കാന്‍ സംഖ്യാജ്യോതിഷ പ്രകാരം പ്രയാസമുണ്ടാവില്ല.

സംഖ്യാജ്യോതിഷത്തില്‍ ഒരാളുടെ ജന്‍‌മനക്ഷത്രത്തിനു പകരം ജനനസംഖ്യയ്ക്ക് ആണ് പ്രാധാന്യം നല്‍കുന്നത്. ജനനസംഖ്യ കണ്ടുപിടിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. ഒരാള്‍ ജനിച്ചത് മൂന്നാം തീയതിയാണെങ്കില്‍ മൂന്ന് തന്നെയാവും ജനനസംഖ്യ. എന്നാല്‍, രണ്ട് അക്കങ്ങളുള്ള സംഖ്യയാണ് ജനനത്തീയതി എങ്കില്‍ രണ്ട് സംഖ്യകളും തമ്മില്‍ കൂട്ടി ഒറ്റ സംഖ്യ എടുക്കണം. ഉദാഹരണത്തിന്, ഒരാള്‍ ജനിച്ചത് 14 ന് ആണെന്ന് കരുതുക. 1 + 4 = 5 ആയിരിക്കും ഇയാളുടെ ജനനസംഖ്യ.

വിധിസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയാണ് ആധാരമാക്കുന്നത്. അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഒറ്റ സംഖ്യയാണ് വിധിസംഖ്യ. ഉദാഹരണത്തിന്, ഒരാളുടെ ജനനത്തിയതി 05 - 04 - 1972 ആണെന്നിരിക്കട്ടെ. ഇയാളുടെ വിധി സംഖ്യ കണക്കുകൂട്ടന്നത് താഴെ പറയുന്ന രീതിയിലാണ്;

0 5 ‌+ 04 + 1 + 9 + 7 + 2 = 28 

2 + 8 = 10 

1 + 0 = 1

അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടിയ ഫലം 28 ഇരട്ട സംഖ്യ ആയിരുന്നു. 28 എന്ന അക്കത്തിലെ സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ 10 എന്ന ഇരട്ട സംഖ്യയാണ് ലഭിച്ചത്. 10 എന്ന അക്കത്തിലെ ഇരട്ട സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ ഒന്ന് എന്ന ഒറ്റസംഖ്യ ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച ഒറ്റസംഖ്യയാണ് വിധി സംഖ്യ.

ഗൃഹാരംഭം എപ്പോള്‍-1


ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹാരംഭമെന്നാല്‍ ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഗൃഹാരംഭ മുഹൂര്‍ത്തത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.


ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും കൊള്ളാം. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.

മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാനാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം. 

ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികള്‍ ഉത്തമങ്ങളും കര്‍ക്കിടകം രാശി മധ്യമവും മേടം, തുലാം, മകരം എന്നീ മൂന്ന് രാശികള്‍ വര്‍ജ്ജ്യങ്ങളുമാണ്. പൊതുവെ സ്ഥിര രാശികളാണ് ഗൃഹാരംഭത്തിന് ഉത്തമം. ഉഭയ രാശികള്‍ മധ്യമമായി സ്വീകരിക്കാം. ചരരാശികള്‍ അധമങ്ങള്‍ തന്നെയാണ്. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നത് ദോഷമാണ്.

ഊര്‍ദ്ധ്വമുഖരാശികള്‍ ഉത്തമങ്ങളും തിര്യന്മുഖ രാശികള്‍ മധ്യമങ്ങളും അധോമുഖ രാശികള്‍ അധമങ്ങളുമാണെന്നാണ് മറ്റൊരു ആചാര്യാഭിപ്രായം.

മിഥുനമാസത്തില്‍ നിര്യതികോണില്‍ കളപ്പുരയും കന്നി മാസത്തില്‍ വായുകോണില്‍ ഉരല്‍പ്പുരയും ധനുമാസത്തില്‍ ഈശാനകോണില്‍ പാചകശാലയും മീനമാസത്തില്‍ അഗ്നികോണില്‍ ഗോശാലയും വയ്ക്കാം. എന്നാല്‍, ഗോശാല വയ്ക്കുന്നതിനു രേവതി നക്ഷത്രത്തില്‍ ആദിത്യന്‍ നില്‍ക്കുന്ന കാലവും സിംഹക്കരണവും പുലിക്കരണവും കൊള്ളില്ല. മറ്റെല്ലാം ഗൃഹാരംഭ മുഹൂര്‍ത്തം പോലെയാണ്. 

രാത്രിയെ മൂന്നായി ഭാഗിച്ചതില്‍ ആദ്യത്തെ രണ്ട് ഭാഗങ്ങളും അപരാഹ്നസമയവും ഗൃഹാരംഭത്തിന് നന്നല്ല. ഗൃഹാരംഭ മുഹൂര്‍ത്തം തന്നെയാണ് കവാടസ്ഥാപനം പോലെയുള്ള അവശിഷ്ട കര്‍മ്മങ്ങള്‍ക്കും പരിഗണിക്കേണ്ടത്.

ഗൃഹാരംഭത്തിന് മുഹൂര്‍ത്തം ദുര്‍ല്ലഭമായ സമയത്ത് മറ്റു നിവൃത്തിയില്ലാതെ വന്നാല്‍, മേടം പത്താം തീയതി അഞ്ചാം നാഴികയ്ക്കും ഇടവം ഇരുപത്തിയൊന്നാം തീയതി എട്ടാം നാഴികയ്ക്കും കര്‍ക്കിടകം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും ചിങ്ങം ആറാം തീയതി ഒന്നാം നാഴികയ്ക്കും തുലാം പതിനൊന്നാം തീയതി രണ്ടാം നാഴികയ്ക്കും വൃശ്ചികം എട്ടാം തീയതി പത്താം നാഴികയ്ക്കും മകരം പന്ത്രണ്ടാം തീയതി എട്ടാം നാഴികയ്ക്കും കുംഭം ഇരുപതാം തീയതി എട്ടാം നാഴികയ്ക്കും വാസ്തു പുരുഷന്‍ ഉണരുന്ന സമയമാണ്.

മേല്‍പ്പറഞ്ഞ നാഴികയ്ക്ക് മേല്‍ മുന്നേ മുക്കാല്‍ നാഴിക സമയം ഉണര്‍ന്നിരിക്കുന്ന വാസ്തു പുരുഷന്‍ ആദ്യത്തെ മുക്കാല്‍ നാഴികകൊണ്ട് ദന്തശുദ്ധി, പിന്നീട് മുക്കാല്‍ നാഴിക സ്നാനം, മുക്കാല്‍ നാഴിക പൂജ, മുക്കാല്‍ നാഴിക ഭോജനം, മുക്കാല്‍ നാഴിക താംബൂലചവര്‍ണ്ണം എന്നിവ ചെയ്യുന്നു. 

ഇതില്‍ താംബൂലചവര്‍ണ്ണ സമയം ഗൃഹാരംഭത്തിന് ഉത്തമമാണെന്നും ഭോജന സമയം മധ്യമമാണെന്നും ദന്തശുദ്ധി ചെയ്യുന്ന സമയത്ത് ഗൃഹാരംഭം നടത്തിയാല്‍ രാജകോപമുണ്ടാവുമെന്നും സ്നാനസമയം ഗൃഹാരംഭം ചെയ്താല്‍ രോഗമാണ് ഫലമെന്നും പൂജാ സമയത്താണെങ്കില്‍ ദു:ഖമാണ് ഫലമെന്നും വാസ്തു സമയപ്രകാരമുണ്ട്.

മുകളില്‍ പറഞ്ഞിരിക്കുന്നത് പൊതുവായ കാര്യം. പക്ഷെ വ്യക്തികളുടെ നക്ഷത്രങ്ങള്‍ക്കനുസരിച്ചുള്ള കര്‍തൃദോഷങ്ങള്‍ ഒരു വിദഗ്ധനായ ജ്യോതിഷന്റെ സഹായത്തോടെ ഒഴിവാക്കി മേല്‍പ്പറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. 

പുത്തന്‍ കാറ്, ആദ്യ സവാരി എപ്പോള്‍?


ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രമില്ലാത്തവരുണ്ടാവില്ല. കാറ് മുതലായ വാഹനങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞാല്‍ അതില്‍ ആദ്യ സവാരി നടത്തുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ? വാഹനങ്ങളിലെ ആദ്യ യാത്ര ശുഭകരമായ സമയത്തായാല്‍ വളരെ നന്നായിരിക്കുമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ ഉപദേശിക്കുന്നത്.

അശ്വതി രോഹിണി, പുണര്‍തം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, രേവതി എന്നീ നാളുകളും സപ്തമി, ഏകാദശി, പൌര്‍ണ്ണമി എന്നീ പക്കങ്ങളും മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നങ്ങളും പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനുള്ള ശുഭ മുഹൂര്‍ത്തങ്ങളാണ്.

വാസ്തുവിദ്യയുടെ രഹസ്യങ്ങളിലേക്ക്‌ മുഖകണ്ണാടി


വീടിനായിസ്ഥാനം കണ്ടെത്തുമ്പോള്‍ കാരണവന്മാര്‍ സ്ഥലം കുഴിച്ചുനോക്കാനാവശ്യപ്പെടാറുണ്ട്‌. കുഴിക്കുന്നിടത്ത്‌ എല്ലിന്‍കഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രേതബാധയുള്ള സ്ഥലമായതിനാല്‍ വീട്‌ പണിയാന്‍ വേറെ സ്ഥലം നോക്കുന്നതാണ്‌ നല്ലതെന്ന്‌ അവര്‍ ഉപദേശിക്കാറുണ്ട്‌.



എല്ലിന്‍കഷണങ്ങളില്‍ ഫോസ്ഫറസ്സെന്ന ധാതു അടങ്ങിയിട്ടുണ്ടെന്നും ഫോസ്ഫറസ്സിന്റെ നിരന്തരസ്സാമീപ്യം മനുഷ്യനില്‍ മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും ആധുനികശാസ്ത്രം ഉപദേശിച്ചാല്‍ നമ്മള്‍ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. എന്നാല്‍ കാരണവരുടെ ഉപദേശമാവട്ടെ അന്ധവിശ്വാസമെന്ന്‌ നമ്മള്‍ തള്ളുകയും ചെയ്യും. 



ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസമെന്ന്‌ തോന്നാവുന്ന ഇങ്ങിനെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ പിന്നില്‍ പാരമ്പര്യത്തിന്റെ അനുഭവ സമ്പത്താണുള്ളത്. വെയിലിനോടും മഴയോടും മഞ്ഞിനോടും കാറ്റിനോടും മണ്ണിനോടും മല്ലടിച്ച്‌ മന്യുഷ്യന്‍ നേടിയ അനുഭവ സമ്പത്താണ് വാസ്തുവിദ്യാശാസ്ത്രം. കടുകിട തെറ്റാത്ത നിരീക്ഷണങ്ങളാണവ. 

ശാസ്ത്രത്തിന്‌ വേണ്ടത്ര വളര്‍ച്ചയില്ലാതിരുന്ന പുരാതനകാലത്ത്‌ മനുഷ്യന് മനസ്സിലാവാന്‍ മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു വാസ്തുശാസ്ത്രം. ഇന്ന്‌ ശാസ്ത്രം വേണ്ടത്ര വളര്‍ന്നിരിക്കുന്നു. വാസ്തുശാസ്ത്രം പറയുന്നതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഇന്ന്‌ ശാസ്ത്രത്തിനാവും.

ÍÞøÄàÏ Ø¢ØíµÞøJßW ÕÞØíÄáÖÞØídÄ¢ ®K ÖÞØídÄÖÞ~Ïáæ¿ ©ÄíÉJßAí çÕÆBç{Þ{¢ ÄæK ÉÝAÎáIí. `ç·bÆJßÜᢠ¥ÅVÕçÕÆJßÜᢠ§ÄßÜáU ÉøÞÎVÖBZ çÕIáçÕÞ{ÎáIí. ¦ÏßøAÃAßÈá ÕV×æJ ¥ÈáÍÕØOJᢠ¥Ø¢~c¢ ÎÈà×ßµ{áæ¿ µæIJÜáµ{ᢠçºVKí øâÉæMG ¨ ÖÞØídÄÖÞ~ÏÞÃí §Ká ÈNZ µÞÃáK ÎÙÞÍâøßÉf¢ çfdÄB{áæ¿ÏᢠæµÞGÞøB{áæ¿ÏᢠÄùÕÞ¿áµ{áæ¿ÏáæÎÞæA ¥¿ßØíÅÞÈ¢. ¦ÇáÈßµ çÜÞµJßW ÖÞØídÄJßæXù Õ{V‚ ØÞçCÄßµ ÄßµÕá ÉáÜVJáKáæICßÜᢠÎÈá×cæXù ©ÆÞJÎÞÏ ØCÜíÉB{áæ¿ ÉâVÃÄÏíAáU ø¢·Ø¢ÕßÇÞÈ¢ ²øáAáKÄßW ÉøÞ¼ÏæM¿áµÏÞÃí 溇áKÄí. §Õßæ¿ÏÞÃí ÕÞØíÄáÖÞØídÄ¢ ÉáÈV¼ÈßAáKÄí.


çµÕÜ¢ øâɵÜíÉÈ, ÈßVÎÞÃÕßÆc ®KÄßÜáÉøß ÕßÖbÞØB{ᢠ¥ÈáÍÕB{ᢠ¦icÞvßµÄÏᢠØÞÎâÙßµÕcÕØíÅĵ{ᢠ²æA çºVKí ©ÆÞJÎÞÏ ²øá ÄÜJßÜÞÃí ÕÞØíÄáÕßÆc ÈßÜÈßWAáKÄí. ÖÞØídÄJßæXù ÄÞÄbßµÎÞÏ ØßiÞLBæ{Aáùß‚áU Äßøß‚ùßÕí §ÄßæXù ÖøßÏÞÏ dÉçÏÞ·JßÈí ¥ÈßÕÞøcÎÞÃí. dɵãÄß ¼àÕÈJßÈáU ¦ÙbÞÈÎÞÃí ÕÞØíÄáÕßÆc. ÉFÍâÄÞvµÎÞÏ dɵãÄßæÏÏᢠÎÈá×cæÈÏᢠÎÈá×cæXù ¦ÕÞØ ÕcÕØíÅæÏÏᢠÄNßW ÉøØíÉø¢ ÌtßMßAáµÏÞÃí ÕÞØíÄáÖÞØídÄ¢ 溇áKÄí.

ÈÜï ÍÞÕß ÈÜï dÉÕãJßÏßW ÈßKá¢, ÈÜï dÉÕãJß ÈÜï ºßLÏßW ÈßKá¢, ÈÜï  ºßL ÈÜï ºáxáÉÞ¿ßW ÈßKᢠøâÉæM¿áKá ®K ØÞÎÞÈc ÕߺÞøJßW ÈßKᢠÈÜï ºáxáÉÞ¿áµZ øâÉæM¿áJÞÈáU ©ÉÞÇßÏÞÃá ÕÞØíÄá ÖÞØídÄ¢. dɵãÄßÜàÈÎÞÏ ºáxáÉÞ¿ßæÈÏÞÃí ©JÎÎÞÏ ÈÜï ºáxáÉÞ¿í ®Ká ÕßçÖ×ßMßAÞÕáKÄí. dɵãÄß ÕßøáiøÞµÞæÄ ¼àÕßÄ¢ æµGßM¿áAÞÈáU Ø¢ÕßÇÞÈÎÞÃí ¥¿ßØíÅÞÈÉøÎÞÏß ÕÞØíÄáÕßÆc ²øáAáKÄí.